മമ്മുട്ടി വേഷമിടുന്ന നായക കഥാപാത്രം (മാത്യു) സ്വവർഗാഭിമുഖ്യം പുലർത്തുന്നവരുടെ പ്രതിനിധിയാണ്. അത് അയാളുടെ പെരുമാറ്റത്തിൽനിന്ന് പൊതുസമൂഹം മനസ്സിലാക്കിയതല്ല. ഭാര്യ നൽകിയ വിവാഹമോചന പരാതിയാണ് വിഷയം പുറത്താക്കിയത്. അഥവാ അത് ആദ്യം ഭാര്യയുടെ ബോദ്ധ്യമാണ്.
ഭാരതമെന്നാണത്രെ പുരാതന കാലം മുതൽ ഈ ദേശത്തിന്റെ പേര്! ഏതു ദേശം? അങ്ങനെയൊരു ദേശം നിലനിന്നിരുന്നോ? നാമൊക്കെ ആ ദേശത്തിന്റെ ഭാഗമായിരുന്നോ? ദേശംതന്നെ എപ്പോഴാണുണ്ടായത്?
സച്ചിദാനന്ദൻ പതിവുപോലെ ഫാഷിസത്തെപ്പറ്റി വാചാലനാവുന്നുണ്ട്. ദീപസ്തംഭം മഹാശ്ചര്യം കെട്ടുപോകാതെ നോക്കുന്നുണ്ട്. മുഖ്യനടത്തിപ്പുകാരൻ
ഒരു നിയോജകമണ്ഡലം ദീർഘകാലം ഒരാളുടെ കുത്തകയാവുന്നത് നന്നല്ല. പക്ഷേ, തെരഞ്ഞെടുക്കണോ വേണ്ടയോ എന്നു നിശ്ചയിക്കുന്നത് ജനങ്ങളാണ്
ആരും പിഴകൊടുത്തു പിൻവാങ്ങുന്ന സന്ദർഭത്തെ വാസുവേട്ടൻ മികച്ച രാഷ്ട്രീയ പ്രയോഗമായി വികസിപ്പിച്ചു. പുതിയ സമരമുഖം തുറന്നു. അനീതികളോട് വിട്ടുവീഴ്ച്ചയില്ലെന്ന് നൂറ്റാണ്ടോളമെത്തുന്ന കമ്യൂണിസ്റ്റ് സമര യൗവ്വനം തിളച്ചുമറിയുന്നത് കേരളം കാണുന്നു.
ഒരു കൈകൊണ്ട് രാഷ്ട്രീയത്തിൽ ഇടിമിന്നലുകൾ സൃഷ്ടിക്കാനും മറുകൈകൊണ്ട് ശാന്തമാക്കാനും എത്രപേർക്ക് കഴിഞ്ഞിട്ടുണ്ട്?
അങ്ങനെ സര്‍ട്ടിഫിക്കറ്റ് ഒറിജിനലാണോ എന്ന് പരിശോധിക്കാനുളള കേന്ദ്രം തുറന്നെന്നും തിരുവനന്തപുരത്തെ എസ് എഫ് ഐ ഓഫീസാണതെന്നും ആസാദ് പരിഹസിച്ചു.
കഥയറിയാതെ മനസും സ്വത്തും പാര്‍ട്ടിക്കുനല്‍കി മഹത്തായ വിപ്ലവ നാള്‍ സ്വപ്‌നം കണ്ട് കഴിഞ്ഞവര്‍ ഭാവനയും യാഥാര്‍ത്ഥ്യവും തമ്മിലുളള പിളര്‍പ്പില്‍ വെന്നുവീഴുകയാണെന്നും ആസാദ് പറഞ്ഞു.
കെ എസ് ആർ ടി സിയുടെ കഥ നമുക്കറിയാം. ശമ്പളം അനിശ്ചിതമായി വൈകാറുണ്ട്. തൊഴിലാളികൾ പ്രതിഷേധിക്കാറുമുണ്ട്. ഇത് അടുത്ത കാലത്തൊന്നും തീരാനുമിടയില്ല.
ഇനി കെ കെ രമയുടെ ചോരകൂടി വീഴാന്‍ അനുവദിച്ചുകൂടാ. ആശയസമരത്തിന് ശേഷിയറ്റവര്‍ പരാജയബോധവും അസഹിഷ്ണുതയും മൂത്ത് ആയുധമെടുക്കില്ലെന്ന് പറയാനാവില്ല
രാഹുൽ ഗാന്ധി കൊളുത്തിയ തീനാളം അത്രപെട്ടന്ന് അണഞ്ഞുപോകില്ലെന്നും രാഹുലിന്റെ വാർത്താസമ്മേളനം ധീരമായ രാഷ്ട്രീയ മുന്നേറ്റത്തിന്റെ ആമുഖമായി കാണണമെന്നും ആസാദ് മലയാറ്റിൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.
രാഷ്ട്രീയമായ വിയോജിപ്പ് തികച്ചും വ്യക്തിപരമായ അവഹേളനവും അതിക്രമവുമാവുന്നത് ശരിയല്ല. പുറത്തിറങ്ങി സംസാരിക്കുന്ന പെൺപോരാളികളോടു ഭീരുക്കൾക്കുള്ള പൊട്ടിയൊലിക്കുന്ന അസഹിഷ്ണുതയ്ക്ക് മരുന്നു കാണില്ലെന്നും ആസാദ് മലയാറ്റില്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വ്യാജവാർത്തകളും പോക്സോ പരാതികളും മായ്ക്കപ്പെട്ടത് വേറെയുണ്ട്. അപ്പോഴൊന്നും
വിശ്വനാഥന്‍ എങ്ങനെയാണ് തൂങ്ങിയാടുന്ന കയര്‍ത്തുമ്പിലെത്തിയതെന്ന് ആസാദ് ചോദിച്ചു. അതിന് മറുപടി പറയാന്‍ ഭരണസംവിധാനങ്ങള്‍ക്ക് ബാധ്യതയുണ്ടെന്നും മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാവല്‍സേനയും പൊലീസും മറുപടി പറയണമെന്നും അദ്ദേഹം പറഞ്ഞു
വിദ്യാർത്ഥികൾ അഥവാ യുവാക്കൾ വിദേശത്തേക്ക് കുതിക്കുന്നത് മെച്ചപ്പെട്ട വിദ്യാഭ്യാസംമാത്രം ലക്ഷ്യമാക്കിയാണോ? ജന്മനാട്ടിൽ പിടിച്ചു നിർത്തുന്ന പലവിധ നിർബന്ധങ്ങളിൽനിന്നും മുക്തരാണവർ.
പെണ്‍മനസ്സും പെണ്ണുടലും പിന്നിട്ട യുദ്ധങ്ങള്‍. അധികാരമാളികയില്‍ അഗതിയായി ആരംഭിച്ച ബാല്യം മുതല്‍ അധികാരത്തിന്റെ ഇടനാഴികളില്‍ ആരുടെയോ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ച യൗവ്വനകാലം വരെയുള്ള കഥയാണത്. അതില്‍ ചാടിക്കടന്ന കനല്‍ച്ചിറകളുടെ ചൂടെരിയുന്നുണ്ട്.
ആദിവാസി സമൂഹങ്ങളെ അവരുടെ കാടുംമേടും പിടിച്ചുപറിച്ച് നിരാലംബരും അഭയാര്‍ത്ഥികളുമാക്കി മാറ്റി. 1975-ല്‍ കേരള നിയമസഭ അംഗീകരിച്ച നിയമം 1971നു ശേഷമുള്ള എല്ലാ കയ്യേറ്റവും അസാധുവാക്കാനും ആദിവാസികളുടെ അവകാശം പരിമിതമായെങ്കിലും സംരക്ഷിക്കാനും ശ്രമിച്ചു.
അനുപമയെക്കാള്‍ പ്രായമുള്ള മകള്‍ എനിക്കുമുണ്ട്. അവള്‍ പ്രസവിക്കുന്ന കുഞ്ഞ് അവളുടെ കുഞ്ഞാണെന്ന ബോദ്ധ്യം എനിക്കുണ്ട്. ഏതു സാഹചര്യത്തിലും ആ കുഞ്ഞിനുമേല്‍ ആദ്യത്തെ അവകാശവും നിശ്ചയവും അവളുടേതായിരിക്കണമെന്ന നിര്‍ബന്ധം എനിക്കുണ്ട്. ഞാന്‍ തീരുമാനം അടിച്ചേല്‍പ്പിക്കില്ല. മാനവും അഭിമാനവും ഉയര്‍ത്തി അവളെ ഒറ്റപ്പെടുത്തില്ല.